23 കാരിയുടെ പീഡനം 16 കാരനോട് …കാമകേളിയുടെ ചിത്രങ്ങള്‍ കണ്ട് പോലീസ് ഞെട്ടി.

ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നൗവില്‍ നിന്നാണ് ആരെയും ഞെട്ടിക്കുന്ന ഈ വാര്‍ത്ത . പതിനാറുകാരനായ വിദ്യാര്‍ഥി ഒരു പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തി. മുഖ്യധാരാ പത്രങ്ങളിലെല്ലാം പ്രത്യക്ഷപ്പെട്ട വാര്‍ത്തയാണ് .23 കാരിയുടെ പീഡനങ്ങളില്‍ നിന്നും മോചനം ലഭിക്കണമെന്ന അപേക്ഷയുമായിട്ടാണ് 16 കാരന്‍ പോലീസിനെ സമീപിച്ചത്.

അടുത്ത വീട്ടിലെ ചേച്ചി കല്യാണം കഴിക്കണമെന്നു പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തുന്നു. തൊട്ടടുത്തുള്ള വീട്ടിലേതാണ് 23 വയസുള്ള യുവതി. ഇരുവരും തമ്മില്‍ വാട്‌സപ്പില്‍ ചാറ്റും ഫോണ്‍ വിളികളുമൊക്കെയുണ്ടായിരുന്നു. ഇപ്പോള്‍ കല്യാണം കഴിച്ചില്ലെങ്കില്‍ എല്ലാം പരസ്യമാക്കുമെന്നായിരുന്നു ഭീഷണി. ഇതുകേട്ട് പോലീസുകാര്‍ക്ക് ചിരി വന്നെങ്കിലും അവര്‍ അത് കാര്യമായെടുത്ത് അന്വേഷിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരുവരുടെയും ഫോണ്‍വിളികള്‍ പരിശോധിച്ച പോലീസുകാരും ഞെട്ടി. പാതിരാത്രിയില്‍ തുടര്‍ച്ചയായി നാലും അഞ്ചും മണിക്കൂറുകള്‍ ഇരുവരും പരസ്പരം വിളിച്ചിരിക്കുന്നു. പോലീസ് പരാതിക്കാരിയെ വിളിച്ചുവരുത്തി. അവരുടെ ഫോണ്‍ പരിശോധിച്ചു. അതിലെ ദൃശ്യങ്ങള്‍ കണ്ട പോലീസ് വീണ്ടും ഞെട്ടി. ഇരുവരും തമ്മില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ. പതിനാറുകാരന്‍ പയ്യന്റെ അനുവാദത്തോടെയാണ് യുവതി ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത്.

യുവതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഗതിയുടെ കിടപ്പുവശം വ്യക്തമാകുന്നത്. കഥാനായകനും യുവതിയും തമ്മിലുള്ള ബന്ധം തുടങ്ങിയിട്ട് അഞ്ചെട്ടുമാസമായി. അടുപ്പം പരിധി വിടുകയും ചെയ്തു. ബന്ധം പെണ്‍കുട്ടിയുടെ വീട്ടുകാരും നാട്ടുകാരുമെല്ലാം അറിഞ്ഞതോടെ പെണ്‍കുട്ടിക്കു പുറത്തിറങ്ങാന്‍ പറ്റാതായി. അതോടെ എങ്ങനെയെങ്കിലും പയ്യനെ വിവാഹം കഴിക്കണമെന്ന് യുവതി തീരുമാനമെടുത്തു.

എന്നാല്‍, കല്യാണം കഴിക്കാന്‍ താല്പര്യമില്ലെന്ന് പയ്യന്‍ പറഞ്ഞു. എങ്കില്‍ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തി. യുവതിയുടെ ഭീഷണി അതിരുകടന്നതോടെയാണ് പതിനാറുകാരന്‍ പരാതിയുമായി എത്തിയത്. സംഭവത്തില്‍ യുവതിക്കെതിരേ കേസെടുക്കാന്‍ പോലീസ് മടിച്ചതോടെ സഹോദരന്‍ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതും യുവതിയെ പ്രതിയാക്കി കേസെടുത്തതും പിന്നീട് വാര്‍ത്തയായതും.

Top