മൃതദേഹങ്ങളുമായും ആര്‍ത്തവസമയത്തും, ലൈംഗീക ബന്ധംനടത്തുന്ന സന്യാസിമാര്‍ !..മുടികള്‍ വെട്ടില്ല. ജഡപിടിച്ച് വളര്‍ന്ന് കിടക്കും. വിചിത്രമായ രൂപത്തില്‍ ജീവിച്ച് മരിക്കുന്ന മനുഷ്യര്‍

ഡല്‍ഹി :മൃതദേഹങ്ങളുമായും ആര്‍ത്തവസമയത്തും, ലൈംഗീക ബന്ധംനടത്തുന്ന സന്യാസിമാര്‍ !..വിചിത്രമെന്നോ കെട്ടുകഥയെന്നോ പറയാം .അങ്ങനയേ വിശ്വസിക്കൂ .ഇത്തരം ജനവിഭാഗമോ ,കളവല്ലേ ?നോര്‍മല്‍ ബുദ്ധിയില്‍ വിശ്വസിക്കില്ല എന്നാല്‍ ശരിയാണ് .ഇത്തരം സന്യാസിമാര്‍ ഉണ്ട്. വിശ്വസിച്ചാലും ഇല്ലെങ്കിലും സത്യമാണെന്നാണ്റിപ്പോര്‍ട് .കാഴ്ചയില്‍ ഭയം സൃഷ്ടിക്കുന്ന രൂപമാണ് ഇവരുടേത്. പൂര്‍ണ നഗ്‌നരായോ അര്‍ധ നഗ്‌നരായോ ദേഹം മുഴുന്‍ ഭസ്മം പൂശിയാണ് നടക്കുന്നത്. മുടികള്‍ വെട്ടില്ല. ജഡപിടിച്ച് വളര്‍ന്ന് കിടക്കും. വിചിത്രമായ രൂപത്തില്‍ ജീവിച്ച് മരിക്കുന്ന ഒരു വിഭാഗം സന്യാസിമാരുടെ വിശേഷങ്ങള്‍.

സാധാരണ ജനങ്ങള്‍ക്ക് കേട്ടാല്‍ ഭയം തോന്നുന്ന, അറപ്പുളവാക്കുന്ന ഒരു വിഭാഗം സന്യാനിമാരാണ് അഘോരികള്‍ എന്നറിയപ്പെടുന്നവര്‍. ബീഹാറിലും ബംഗാളിലുമായി കഴിയുന്ന ഇവരുടെ രീതികള്‍ സാധരണ മനുഷ്യരില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. കെട്ടുകഥകളാണെന്ന് പലരും പറഞ്ഞെങ്കിലും പിന്നീട് ഇവരെകുറിചുള്ള സത്യങ്ങള്‍ പുറംലോകമറിയാന്‍ തുടങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രത്യേക ആചാരങ്ങളിലൂടെയും അനുഷ്ടാനങ്ങളിലൂടെയും അമാനുഷിക ശക്തി ലഭിക്കും എന്നാണ് ഇവരുടെ വിശ്വാസം. മൃതശരീരങ്ങള്‍ക്ക് മുകളില്‍ ഇരുന്ന് കൊണ്ട് ധ്യാനിക്കാനും ലൈംഗികതയില്‍ ഏര്‍പ്പെടാനും ഇവരെ പ്രേരിപ്പിക്കുന്ന ഘടകം ഇത് തന്നെയാണ്.

കാളി ദേവിയെ ആരാധിക്കുന്ന ഇവര്‍ സെക്സ് ഒഴിച്ചു കൂടാന്‍ കഴിയാത്ത ഒന്നാണ്. ഇതിനായി മൃതശരീരവുമായി ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ ദൈവീകത ആണെന്നാണ് ഇവരുടെ വിശ്വാസം.
ആര്‍ത്തവ സമയത്തും സ്ത്രീകളുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്ന ഇവര്‍ സാധാരണ മനുഷ്യര്‍ കരുതുന്ന ഒന്നിലും അശുദ്ധിയില്ലെന്നു വിശ്വസിക്കുന്നവരാണ്. ഇവര്‍ മരിച്ച സന്യാസിമാരുടെ തലയോട്ടിയില്‍ മദ്യം ഒഴിച്ച് കുടിക്കും, അവ ഭക്ഷണം കഴിക്കുന്ന പാത്രമായി ഉപയോഗിക്കും. നദിയില്‍ ഒഴുകിയെത്തുന്ന മൃതശരീരങ്ങള്‍ എടുക്ക് ഭക്ഷിക്കുകയും ചെയ്യും.

തുടരും

 

Top