പ്രതിരോധ വകുപ്പില്‍ ഇരുന്ന് മലയാളി ശാസ്ത്രഞ്ജ്ന്റെ കൊലചതി!..രാജ്യസുരക്ഷയുടെ രഹസ്യങ്ങള്‍ പുറത്ത് ! മോദിയെ കൊലയാളിയാക്കിയും, നീചനായും കാട്ടി പ്രതിരോധ വകുപ്പ് യുവശാസ്ത്രഞ്ജ്ന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റ്.ഇന്ത്യയെ ഒറ്റുകൊടുക്കാന്‍ മലയാളി ?

ഡി.ഐ.എച്ച് ഡല്‍ഹി ഓപ്പറേഷന്‍-1

ന്യുഡല്‍ഹി: പാക്കിസ്ഥാന്‍ 1000 വര്‍ഷത്തേ യുദ്ധത്തിനായി വെല്ലുവിളിക്കുമ്പോള്‍ പാലു കൊടുക്കുന്ന കൈകിട്ട് കൊത്തുന്ന ഇന്ത്യന്‍ പ്രതിരോധ വകുപ്പിലെ യുവ ശാസ്ത്രഞ്ജ്ന്റെ പ്രവര്‍ത്തിയാണ്‌ ഇവിടെ തുറന്നുകാട്ടുന്നത്.
ഇന്ത്യന്‍ പ്രതിരോധ വകുപ്പില്‍ നിന്നും പ്രധാനമന്ത്രിക്കെതിരെ ആക്രമണം. നരേന്ദ്ര മോദി മുസ്ലീങ്ങളെ കൊലചെയ്തും പള്ളികള്‍ പൊളിച്ചും, കൂട്ടകുരുതി നടത്തുന്ന ആളുമായി ശാത്രഞ്ജന്‍ വെളിപ്പെടുത്തുന്നു. മോദി ഇപ്പോള്‍ നടത്തുന്നത് വെറും തട്ടിപ്പാണെന്നും പറയുന്നു.ദുബൈയില്‍ മോദി പോയി മുസ്ലീം പള്ളിയില്‍ സന്ദര്‍ശനം നടത്തിയത് വെറും ‘സെക്യുലറാകാനുള്ള’ഒരു നാടകം കളി അത്രേ. മസ്ലീങ്ങള്‍ പ്രധാനമന്ത്രിയെ വിശ്വസിക്കരുത്.അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ ഇനി പൊളിക്കാനുള്ള പള്ളികളുടെ ലിസ്റ്റ് തയ്യാറാക്കി വരുമ്പോഴാണു മോദി ഒരു മുസ്ലീം പള്ളിയില്‍ പോയി പ്രാര്‍ത്ഥന നടത്തുന്നത്. ഇതിലൊക്കെ എന്തേങ്കിലുമൊരു ആത്മാര്‍ത്ഥതയുണ്ടോ? ശാത്രഞ്ജന്‍ ചോദിക്കുന്നു.mathappan-modi-dubai

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിരോധ വകുപ്പില്‍ നിന്നും വേതനം കൈപറ്റി അതിന്‌ പുറമേ വന്‍ തുക മാഗസിനുകളില്‍നിന്നും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളില്‍നിന്നും രഹസ്യമായി വാങ്ങിക്കുകയാണ്‌ ഈ ശാസ്ത്രഞ്ജന്‍. ഇദ്ദേഹം വാങ്ങിയ പണത്തിന്റെ ഇടപാടുകളുടെ വിവരങ്ങള്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന്‌ ലഭ്യമായി.

രാജ്യത്തെ നിര്‍ണ്ണായക ഘട്ടത്തില്‍ ദുര്‍ബലപ്പെടുത്തുകയും പ്രധാനമന്ത്രിയെ അക്രമിക്കുകയും ചെയ്യുകയാണ്‌ ഈ മലയാളി ശാസ്ത്രഞ്ജന്‍. രാജ്യ രക്ഷാ രഹസ്യങ്ങളുമായി ബന്ധപ്പെട്ട് ഇദ്ദേഹം പുരത്തുവിട്ട് ലേഖനങ്ങളും ഞങ്ങള്‍ക്ക് ലഭ്യമായി. മാത്തപ്പന്‍ എന്നാണ്‌ ഇദ്ദേഹം സ്വീകരിച്ച കള്ളപേര്‍. വന്‍ തുകയാണ്‌ വിവരങ്ങളും ലേഖനങ്ങളും രഹസ്യമായി ചോര്‍ത്തികൊടുത്ത് ശാസ്ത്രഞ്ജന്‍ കൈപറ്റിയിരിക്കുന്നത്. രാജ്യത്തേയും ഭരണാധികാരികളേയും ശാസ്ത്രഞ്ജന്‍ ചതിക്കുകയാണ്‌.
പ്രതിരോധ വകുപ്പിലെ യുവ ശാസ്ത്രഞ്ജന്‍ പ്രധാനമന്ത്രിക്കെതിരെ.

mathappan-modi-2പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ എഴുതി സോഷ്യല്‍ മീഡിയയില്‍ ഇദ്ദേഹം പോസ്റ്റ് ചെയുകയും ബി.ജെ.പിക്കാര്‍ പൊളിക്കേണ്ട പള്ളികളുടെ ലിസ്റ്റുകള്‍ ഉണ്ടാക്കുകയാണെന്നും ഇയാള്‍ എഴുതുകയും ചെയ്തു. മലയാളിയായ ഈ യുവശാസ്ത്രഞ്ജ്ജന്‍ പ്രതിരോധ വകുപ്പിന്റെ അതീവ രഹസ്യമേഖലയില്‍ ജോലി ചെയ്യുന്ന മലയാളിയാണ്‌. സൈനീക പ്രോട്ടോകോളിനും, പ്രതിരോധ വകുപ്പിലെ കര്‍ശന നിയമങ്ങള്‍ക്കും പിടികൊടുക്കാതെ മാത്തപ്പന്‍ എന്ന കള്ള പേരിലാണ്‌ യുവ ശാസ്ത്രഞ്ജന്‍ സോഷ്യല്‍ മീഡിയയിലും വിവിധ മാഗസിനുകളിലും എഴുതുന്നത്. പ്രതിരോധ വകുപ്പിലെ ഉന്നതരുടെ കണ്ണില്‍ പൊടിയിട്ട് ഇത്തരം പോസ്റ്റുകള്‍ എഴുതി ഇദ്ദേഹം വന്‍ തുക കൈപറ്റുകയാണ്‌ ചെയ്യുന്നത്.mathappan-hindu

മാത്തപ്പന്‍, മാത്തപ്പന്‍, മാത്തപ്പന്‍, കള്ളപേരില്‍ മുസ്ംലീം- ഹിന്ദു ലഹളക്കും, പ്രതിരോധ, രാജ്യക്ഷാപരമായ രഹസ്യങ്ങള്‍ പുറത്താക്കുകയും ചെയ്യുന്ന അയാള്‍ ആരാണെന്ന് സമീപ ദിവസം തന്നെ ചിത്രം സഹിതം ഞങ്ങള്‍ പ്രസിദ്ധീകരിക്കും. പ്രതിരോധ വകുപ്പില്‍ ഇരുന്ന പണത്തിനായി കള്ളപേരില്‍ എഴുതുന്ന ഇദ്ദേഹത്തിന്റെ മുഖം തുറന്നുകാട്ടും. ഇതുമായി ബന്ധപ്പെട്ട് ചില നിര്‍ണ്ണായക ഫയലുകള്‍ കേന്ദ്ര ആഭ്യന്തിര വകുപ്പിന്റേയും, പ്രതിരോധ വകുപ്പിന്റേയും പരിഗണനയിലാണ്‌. ബന്ധപ്പെട്ട വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അഭ്യര്‍ഥന മാനിച്ചാണ്‌ ഇപ്പോള്‍ പേരും ചിത്രവും പുറത്തുവിടാത്തത്.

രാജ്യത്തെ ആക്രമിക്കുന്ന വിദേശ ശക്തികളേക്കാള്‍ രാജ്യത്തിനകത്തെ പ്രതിരോധ വകുപ്പിലും സൈന്യത്തിലും രാജ്യത്തെ ഒറ്റുകൊടുക്കുന്ന കള്ളവെളിച്ചങ്ങള്‍ ഉണ്ട് എന്നുള്ളതിന്റെ തെളിവുകള്‍ ഉടന്‍ പുറത്തു വരും .രാജ്യത്തിന്റെ അതിസുരക്ഷാ മേഖലയില്‍ അതി സങ്കീര്‍ണ്ണമായ അറിവുകളും രഹസ്യങ്ങളും രഹസ്യമായി സൂക്ഷിക്കേണ്ട പലതും കള്ളപ്പേരില്‍ പുറത്തുവിടുന്ന ഇയാള്‍ രാജ്യത്തെ ഒറ്റുകൊടുക്കുമോ എന്നും ഭയക്കണം .അന്യോഷണത്തില്‍ ഇരിക്കുന്ന ഈ വിഷയത്തിലെ അതി സങ്കീര്‍ണ്ണമായ വിവരങ്ങള്‍ രഹസ്യങ്ങള്‍ ഞങ്ങളുടെ ഡല്‍ഹി ഓപ്പറേഷനില്‍ ലഭ്യമായിട്ടുണ്ട് .രാജ്യസുരക്ഷപരമായ ഈ രഹസ്യങ്ങള്‍ അക്തിസുരക്ഷമേഖലയിലെ ഉദ്യോഗസ്ഥര്‍ അന്യോഷിച്ചുകൊണ്ടിരിക്കുന്നു.രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ വിവരങ്ങള്‍ എത്രമാത്രം പുറത്തുപോയിട്ടുണ്ട് എന്നും മത്തപ്പന്‍ എന്ന കള്ളനാമത്തില്‍ ഉള്ള ഇയാളുടെ പിന്നില്‍ ആരൊക്കെ എന്നും അന്യോഷണത്തിലാണ്.

Top